കോട്ടയം: മുല്ലപ്പെരിയാർ ഭീതി പരത്തുന്ന നടപടി ശരിയല്ല. പുതിയ അണക്കെട്ട് വേണമെന്നാവശ്യം ശക്തമാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. സമുഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ സമൂഹത്തിന് ഗുണം ചെയ്യില്ലെന്നും ഇത്തരം പ്രചരണങ്ങൾക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇപ്പോൾ മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട്ടിൽ സമരം ആരംഭിച്ചു. എന്നാൽ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നവർ യഥാർത്ഥ സത്യം കൂടി മനസ്സിലാക്കാൻ തയ്യാറാകണം. 1931, 61,79 കാലത്ത് മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെഗ്രൗണ്ട് ശക്തിപ്പെടുത്തിയ കാര്യവും അദ്ദേഹം വ്യക്തമാക്കി. പുതിയ അണക്കെട്ട് നിർമ്മിക്കണമെങ്കിൽ പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി വേണം. ഏതായാലും തമിഴ്നാടും കേരളവും ഈ വിഷയത്തിൽ കൂട്ടായ ചർച്ചകൾ നടത്തി പ്രശ്നപരിഹാരമുണ്ടാകുന്നതാകണം. കോടതി വിധികൾ വന്നാലും ഇല്ലെങ്കിലും ഈ വിഷയത്തിൽ രണ്ട് സംസ്ഥാനങ്ങളും സമഗ്രമായ ചർച്ച നടത്തി മുന്നോട്ടു പോകണം ജനങ്ങളുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കരുത് എന്നാണ് ന്യൂസ് 12ന് പറയാനുള്ളത്.
Related News
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പതിന് ഒരൊറ്റക്കോളം ചരമ വാര്‍ത്തയിലാണ് സബീനാ പോളിന്റെ ജീവിതം അവസാനിച്ചതറിഞ്ഞത്.
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പതിന് ഒരൊറ്റക്കോളം ചരമ വാര്‍ത്തയിലാണ് സബീനാ പോളിന്റെ ജീവിതം അവസാനിച്ചതറിഞ്ഞത്. തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്നും ജോയിന്റ് ഡയറക്ടറായി വിരമിച്ച് വിശ്രമജീവിതത്തിലായിരുന്നു. വയസ് അറുപത്തിയാറ്. ഭര്‍ത്താവ്…
പൊന്നാനിയിൽ കണ്ടെത്തിയത് മലമ്പനി തന്നെ: ജില്ലാ മെഡിക്കല്‍ ഓഫീസര്‍.
പൊന്നാനി നഗരസഭയിൽ കുറ്റിക്കാട് പ്രദേശത്ത് കണ്ടെത്തിയത് മലമ്പനി രോഗം (പ്ലാസ്മോഡിയം വൈവാക്സ്) തന്നെയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര് രേണുക അറിയിച്ചു. പൊന്നാനിയിൽ കണ്ടെത്തിയത് മലമ്പനിയല്ലെന്ന…
ഞാൻ ഒരു പരാജയം. മുന്നോട്ടുള്ള ജീവിതം അസഹനീയം. സ്നേഹയുടെ കത്ത് മരണത്തിന് മുന്നേ എഴുതി വച്ചത്
ന്യൂഡൽഹി:ഡൽഹിയിലെ സിഗ്നേച്ചർ പാലത്തിൽനിന്ന് ചാടി ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്നായിരുന്നു സ്നേഹ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. ‘ഞാനൊരു പരാജയമാണെന്നും ഭാരമാണെന്നും തോന്നുന്നു. ഇങ്ങനെ ജീവിക്കുന്നത് അസഹനീയമാണ്’–സ്നേഹയുടെ കത്തിൽ പറയുന്നു.…
