നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിൽസാ പിഴവ് അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണം. നെയ്യാറ്റിൻകര ജില്ലാ ആശുപത്രി ചികിൽസാ പിഴവ് മൂലം കൃഷ്ണാ തങ്കപ്പൻ (28) എന്ന യുവതി മരിക്കാനിടയായ സംഭവം ദുഃഖകരമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണം. ജില്ലാ ആശുപത്രിയാക്കി ഉയർത്തിയുള്ള ഉത്തരവ് മാത്രമിറക്കിയിട്ട് കാര്യമില്ല. ജില്ലാ ആശുപത്രിക്കാവശ്യമായ ജോലിക്കാരെയും ഡോക്ടർമാരെയും നിയമിക്കണം. മെച്ചപ്പെട്ട ചികിൽസാ സംവിധാനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥ കാരണം ഉണ്ടാകുന്ന ഇത്തരം ദുരന്തം ആവർത്തിക്കുവാൻ പാടില്ല.
Related News
ഇന്ന് മഹാറാലിയോടെ സി.പി ഐ പാർട്ടി കോൺഗ്രസ് തുടക്കമാകും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിനിധികൾ എല്ലാം എത്തിച്ചേർന്നു.
ചണ്ഡീഗഢ്:ഇന്നുമുതൽ ആരംഭിക്കുകയാണ് സി പി ഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിനിധികൾ ചണ്ഡീഗഡിൽ എത്തിച്ചേർന്നു. ഇന്ന് വൻ റാലി നടക്കും റാലിയിൽ…
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പതിന് ഒരൊറ്റക്കോളം ചരമ വാര്‍ത്തയിലാണ് സബീനാ പോളിന്റെ ജീവിതം അവസാനിച്ചതറിഞ്ഞത്.
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പതിന് ഒരൊറ്റക്കോളം ചരമ വാര്‍ത്തയിലാണ് സബീനാ പോളിന്റെ ജീവിതം അവസാനിച്ചതറിഞ്ഞത്. തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്നും ജോയിന്റ് ഡയറക്ടറായി വിരമിച്ച് വിശ്രമജീവിതത്തിലായിരുന്നു. വയസ് അറുപത്തിയാറ്. ഭര്‍ത്താവ്…
തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൽ വീട്ടിൽ ശ്രീധരൻ പിള്ള മകൻ എസ് സുരേഷ് കുമാർ (57) ഹൃദയസ്തംഭനംമൂലം അന്തരിച്ചു
തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൽ വീട്ടിൽ ശ്രീധരൻ പിള്ള മകൻ എസ് സുരേഷ് കുമാർ (57) ഹൃദയസ്തംഭനംമൂലം അന്തരിച്ചു. തെലുങ്കാന ഹൈദ്രബാദിൽ തിരുമൽ ഗിരിയിൽ ഇപ്പോൾതാമസ്സം . ആർമിയിൽ…
