നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിൽസാ പിഴവ് അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണം. നെയ്യാറ്റിൻകര ജില്ലാ ആശുപത്രി ചികിൽസാ പിഴവ് മൂലം കൃഷ്ണാ തങ്കപ്പൻ (28) എന്ന യുവതി മരിക്കാനിടയായ സംഭവം ദുഃഖകരമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണം. ജില്ലാ ആശുപത്രിയാക്കി ഉയർത്തിയുള്ള ഉത്തരവ് മാത്രമിറക്കിയിട്ട് കാര്യമില്ല. ജില്ലാ ആശുപത്രിക്കാവശ്യമായ ജോലിക്കാരെയും ഡോക്ടർമാരെയും നിയമിക്കണം. മെച്ചപ്പെട്ട ചികിൽസാ സംവിധാനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥ കാരണം ഉണ്ടാകുന്ന ഇത്തരം ദുരന്തം ആവർത്തിക്കുവാൻ പാടില്ല.
Related News
“പുനരധിവാസത്തിന് വീട് നൽകാൻ സന്നദ്ധരായവർ അറിയിക്കണം: ജില്ലാ കളക്ടർ”
വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവരുടെ താത്ക്കാലിക പുനരധിവാസത്തിന് വീട് നൽകാൻ സന്നദ്ധരായവർ വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. പുനരധിവാസത്തിന് സ്ഥിരം സംവിധാനം…
ഇടതുപക്ഷമെന്നാൽ പൊങ്ങച്ചമോ , വീൺവാക്കോ അല്ലെന്നും സഖാവ് പൊങ്ങച്ചത്തിൻ്റെ അടയാളവാക്കല്ല,ബിനോയ് വിശ്വം..
കുളക്കട: ഇടതുപക്ഷമെന്നാൽ പൊങ്ങച്ചമോ , വീൺവാക്കോ അല്ലെന്നും സഖാവ് പൊങ്ങച്ചത്തിൻ്റെ അടയാളവാക്കല്ല.ലാളിത്യത്തിൻ്റെയും എളിമയുടെയും പര്യായമാണ്. ഇടതുപക്ഷ പ്രത്യയ ശാസ്ത്രത്തിൻ്റെ പ്രസക്തി വർദ്ധിക്കേണ്ട സാമൂഹ്യചാര്യത്തിലും ഇടതുപക്ഷം ദുർബ്ബലപ്പെടുന്നുണ്ടെങ്കിൽ നമ്മുടെ…
“ഉരുള്‍പൊട്ടല്‍ ദുരന്തം: മൂന്ന് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തി”
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ ചൊവ്വാഴ്ച ( ഓഗസ്റ്റ് 13) നിലമ്പൂര്‍ കുമ്പളപ്പാറ ഭാഗത്ത് നിന്നും മൂന്ന് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. ഇത് മനുഷ്യരുടെതാണോ എന്ന് സ്ഥിരീകരണമില്ല.…
