പങ്കാളിത്ത പെൻഷൻ പദ്ധതിയേ അപേക്ഷിച്ച് മിനിമം പെൻഷൻ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പുതിയതായി പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതിയ്ക്ക് (യു.പി എസ്) സാധിക്കുന്നുണ്ടെങ്കിലും ജീവനക്കാരിൽ നിന്ന് പ്രതിമാസം പണം മുൻകൂർ വാങ്ങി കുത്തക കമ്പനികളിൽ നിക്ഷേപിക്കുന്ന തൊഴിലാളി വിരുദ്ധമായ പെൻഷൻ പദ്ധതി തന്നെയാണിതെന്നും അതിനോട് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിലിന് യോജക്കാനാവില്ലെന്നും സംസ്ഥാന പ്രസിഡൻ്റ് സുകേശൻ ചൂലിക്കാടും ജനറൽ സെക്രട്ടറി എൻ. ശ്രീകുമാറും അഭിപ്രായപ്പെട്ടു. പഴയ പെൻഷൻ പദ്ധതിയായ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിച്ചു കിട്ടുന്നതുവരെ അതിനു വേണ്ടിയുള്ള സമരം സംഘടന തുടരുമെന്നും നേതാക്കൾ പറഞ്ഞു.
Related News
മുഖ്യമന്ത്രിയുടെ അഭിപ്രായമല്ല ധനകാര്യ വകുപ്പിൻ്റേത് ഈ നടപടി സർക്കാർ വിരുദ്ധം.
മുഖ്യമന്ത്രിയുടെ അഭിപ്രായമല്ല ധനകാര്യ വകുപ്പിൻ്റേത്, ഈ നടപടി സർക്കാർ വിരുദ്ധം,ജോയിൻറ് കൗൺസിൽരംഗത്ത്. തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശികയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം…
കായംകുളം.മലയാളിയുടെ മനസ്സിൽ മായാതെ നിൽക്കുന്ന നാഗവല്ലിയെസൃഷ്ടിച്ച മധു മുട്ടം സാറിൻ്റെ 73 മത് ജന്മദിനംആഘോഷിച്ചു.
എന്നെന്നും കണ്ണേട്ടൻ കാണാക്കൊമ്പത്ത് മണിച്ചിത്രത്താഴ് കക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ ഭരതൻ ഇഫക്ട് എന്നീ സിനിമകൾ പിറന്നത് ഇദ്ദേഹത്തിൻ്റെ തൂലികയിൽ നിന്നാണ്. സിനിമയുടെ തിളക്കങ്ങളിൽ നിന്നകന്ന് ഈ…
കടയ്ക്കലിൽ മധ്യവയസ്കന്റെ മൃതദേഹം വീട്ടുമുറ്റത്ത് ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി.
കൊല്ലം: കടയ്ക്കലില്‍ മധ്യവയസ്കന്റെ ജീര്‍ണിച്ച മൃതദേഹം വീട്ടുമുറ്റത്ത് കണ്ടെത്തി. കടയ്ക്കല്‍ മറുപുറം കുന്നില്‍ വീട്ടില്‍ ബൈജുവാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങി മരിച്ചതിന്റെ തെളിവുകള്‍ സ്ഥലത്തുനിന്ന്…
