പഴയ കാലത്ത് ചലച്ചിത്ര അക്കാദമിയിൽ വരുന്നവർ എത്ര മഹാത്മാരായിരുന്നു. കലയിൽ മനസ്സ് അർപ്പിച്ചവരായിരുന്നു അവർ .എന്നാൽ ഇന്ന് വരുന്നവരെല്ലാം കച്ചവട സിനിമയുടെ ഭാഗമായുള്ളവരാണ്. അവരിൽ നിന്ന് ഇത്രയൊക്കെ കിട്ടു. രംജിത്തിനെക്കുറിച്ച് ഇത്രയൊക്കെ എന്തിന് പറയുന്നു. അതിൻ്റെ കാര്യമുണ്ടോ. മഹാനാക്കി വാഴ്ത്തുകയാണ് ചിലർ. ഇദ്ദേഹത്തിൻ്റെ കാലത്ത് ഇറങ്ങിയ സിനിമകളൊക്കെ മാടമ്പി സ്വഭാവമുള്ള സിനിമകളായിരുന്നല്ലേ? എന്നാൽ അന്ന് വിമർശകർ ധാരാളമുണ്ടായിരുന്നു. ഇന്ന് ആരെങ്കിലും മിണ്ടുന്നോ, ഇല്ല കാരണം അവരെല്ലാം പാർട്ടിക്കാരാണ്. ചെയ്യുന്നത് കണ്ടാൽ മതി വിമർശനം വേണ്ട. വിമർശിച്ചാൽ പുറത്ത് അത്ര തന്നെ. ഇന്ന് കലാരംഗം അത്ര അധ:പതിച്ചിരിക്കുന്നു. ഇവിടെ ബാക്കി ഇനി എന്താണ് ഉള്ളത് എന്നു കൂടി ചിന്തിക്കണമെന്ന് പ്രശസ്ത എഴുത്തുകാരൻ പി.എഫ് മാത്യൂസ് പറഞ്ഞു
Related News
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എൽ. വിജിലാൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ രണ്ട് അവാർഡുകൾക്ക് അർഹനായി.
എക്സൈസ് വകുപ്പ് ഏർപ്പെടുത്തിയ മികച്ച എൻഫോഴ്സ്മെന്റ് ഓഫീസർക്കുള്ള കർമശ്രേഷ്ഠ പുരസ്കാരവും കൂടാതെ ആന്റി നർക്കോട്ടിക് ആക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ മികച്ച ലഹരി വിരുദ്ധ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ…
“ഗോകുലം മൂവീസിൻ്റെ : ഭ. ഭ. ബ. “
ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഭ.ഭ.ബ. എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂലെ പതിനാലിന് കോയമ്പത്തൂരിൽ ആരംഭിക്കുന്നു.നവാഗതനായ ധനഞ്ജയ്ശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.…
പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍.
പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റിലായി. കരുനാഗപ്പള്ളി, പടസൗത്ത്, പനച്ചൂരി പടീറ്റതില്‍, പത്മനാഭന് മകന് സരസന് (50) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.…
